അദാനി ഗ്രൂപ്പ് കൊടുത്ത മാനനഷ്ട കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു

അദാനി ഗ്രൂപ്പ് കൊടുത്തുന്ന ക്രിമിനല്‍ മാനനഷ്ടത്തിന്റെ അടിസ്ഥാനത്തിലെ ഡല്‍ഹി പോലീസന്റെ അറസ്റ്റ് വാറന്റ്സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ രവി നായര്‍ക്ക് നല്‍കി. അദ്ദേഹം Gandhinagar ലെ ഒരു കോടതിയില്‍ എത്തണമെന്ന് അതില്‍ പറയുന്നു. അവിടെയാണ് കേസ് ഫയല് ചെയ്തിരിക്കുന്നത്. തനിക്ക് ഒരു മുന്‍ സമന്‍സോ പരാതിയുടെ പകര്‍പ്പോ ഒന്നും കിട്ടിയിട്ടില്ല എന്ന് രവി പറഞ്ഞു. ഏത് ലേഖനം, എത് സാമൂഹ്യ മാധ്യമ പോസ്റ്റ് ആണ് ക്രിമിനല്‍ മാനനഷ്ടത്തിന് കാരണമായതെന്നും അറിയില്ല.

ധാരാളം അന്വേഷണാത്മക ലേഖനങ്ങള്‍ വര്‍ഷങ്ങളായി രവി എഴുതിയിട്ടുണ്ട്. അതില്‍ ചിലത് BJPയുടെ സാമ്പത്തിക നയങ്ങളുടെ വിമര്‍ശനങ്ങളായിരുന്നു. അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന ജോലിയില്‍ വിവാദപരമായ Rafale കരാര്‍, അദാനി ഗ്രൂപ്പിന്റെ ബിസിനസുകള്‍, അവര്‍ക്ക് നരേന്ദ്രമോഡി സര്‍ക്കാരുമായുള്ള ബന്ധം ഒക്കെ ഉള്‍പ്പെട്ടിരിക്കുന്നു.

പത്ര സ്വാതന്ത്ര്യത്തിന്റെ ആഗോള സൂചികയില്‍ Narendra Modi യുടെ കീഴിലെ ഇന്‍ഡ്യ സര്‍ക്കാര്‍ സ്ഥിരമായി മോശം അവസ്ഥയിലാണ്. 2022 World Press Freedom Index ല്‍ ഇന്‍ഡ്യയുടെ സ്ഥാനം മൊത്തം 180 രാജ്യങ്ങളില്‍ 150ാമതാണ്.

അതുപോലെ “മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായാണ്,” ആഗോള മാധ്യമ നിരീക്ഷണ സംഘമായ Reporters Without Borders (RSF) ഇന്‍ഡ്യയെ അടയാളപ്പെടുത്തിയിരിക്കുന്നത്.

— സ്രോതസ്സ് thewire.in | 26/Jul/2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ