ബ്രിട്ടണ്‍ ‘ജനാധിപത്യത്തിലെ ഏറ്റവും തീവൃമായ രഹസ്യാന്വേഷണ നിയമം’ പാസാക്കി

“ഭയപ്പെടുത്തുന്നത്”, “അപകടകരം” എന്ന് വിമര്‍ശകര്‍ പറയുന്ന, “snoopers’ charter” എന്ന് അറിയപ്പെടുന്ന, രഹസ്യാന്വേഷണ ശക്തിയുടെ ഭീമമായ വ്യാപനത്തിനായുള്ള പുതിയ നിയമങ്ങള്‍ ബ്രിട്ടണ്‍ പാസാക്കി. 2012 ല്‍ home secretary ആയിരുന്ന Theresa May കൊണ്ടുവന്നതാണ് ഈ നിയമങ്ങള്‍. അത് മുമ്പത്തെ കൂട്ട് മന്ത്രിസഭാ സര്‍ക്കാരില്‍ രണ്ട് പ്രാവശ്യം അവതരിപ്പിച്ച് പരാജയപ്പെട്ടതായിരുന്നു. ദീര്‍ഘകാലമായ പൊതു സ്വാതന്ത്ര്യ(civil liberties) സംഘങ്ങള്‍ ദീര്‍ഘകാലമായി ആ നിയമത്തെ എതിര്‍ത്തിരുന്നു. ഈ നിയമ പ്രകാരം ആളുകള്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖപ്പെടുത്തിവെക്കും എന്ന് ചിലര്‍ വാദിക്കുന്നു.

— സ്രോതസ്സ് zdnet.com

ഒരു അഭിപ്രായം ഇടൂ