വടക്കേ കരോലിനയിലെ പന്നി ഫാം കറുത്തവരുടെ സമൂഹത്തിലേക്ക് ചാണകം തളിക്കുന്നു

വടക്കേ കരോലിനയുടെ കിഴക്ക് ഭാഗത്തുള്ള താമസക്കാര്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായമായ പന്നി ഫാമുമായി യുദ്ധത്തിലാണ്. കഴിഞ്ഞ ആഴ്ച ജനപ്രതിനിധികള്‍ House Bill 467 പാസാക്കി. അത് ഫാമുകള്‍ക്കെതിരെ താമസക്കാരുടെ പ്രതിഷേധത്തെ പരിമിതപ്പെടുത്തുന്നു. ശതകോടി ഡോളറിന്റെ ഈ വ്യവസായം സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തായാണ് ചിതറിക്കിടക്കുന്നത്. പന്നി ഫാമുകള്‍ പന്നികളുടെ മലവും മൂത്രവും അവിടെ ശേഖരിക്കുന്നു. ശതകോടി കണക്കിന് ലിറ്റര്‍ വരുന്ന ആ മാലിന്യ കുളങ്ങളില്‍ നിന്ന് വായുവിലേക്ക് സ്പ്രേ ചെയ്യുന്നു. അവിടുത്തെ താമസക്കാരുടെ ആരോഗ്യത്തെ അത് മോശമായി ബാധിക്കുകയും അവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധം അന്തരീക്ഷല്‍ നാറ്റം വ്യാപിക്കുകയും ചെയ്യുകയാണ്.

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ