ആധാര്‍ നമ്പരില്ലാത്തതിനാല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരന്റെ വിധവ ഹരിയാനയിലെ ആശുപത്രിയില്‍ മരിച്ചു

ഹരിയാനെയിലെ Sonipatല്‍ ആധാര്‍ നമ്പര്‍ ഇല്ലാതെ ചികില്‍സിക്കില്ല എന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരന്റെ വിധവ ചികില്‍സ കിട്ടാതെ മരിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിശദാംശങ്ങള്‍ ശേഖരിക്കാനായി ആരോഗ്യവകുപ്പ് ജോലിക്കാരെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി Anil Vij അംബാലയില്‍ പറഞ്ഞു. “ഹവില്‍ദാര്‍ ലക്ഷമണ്‍ ദാസിന്റെ വിധവയായ ശകുന്തളാ ദേവി (55) പോയ ആശുപത്രി ആധാര്‍ നമ്പര്‍ നിര്‍ബന്ധമായി ആവശ്യപ്പെട്ടതിനാല്‍ ചികില്‍സ കിട്ടാതെ കഴിഞ്ഞ ദിവസം മരിച്ചു,” എന്ന് PTIയോട് അവരുടെ മകന്‍ Pawan Kumar Balyan പറഞ്ഞു.

— സ്രോതസ്സ് newindianexpress.com 30th December 2017

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ