അസാട്ട ഷകൂറിനെ Most Wanted Terrorists പട്ടികയില്‍ FBI ചേര്‍ത്തു

മുമ്പത്തെ ബ്ലാക്ക് പാന്തര്‍ പ്രവര്‍ത്തകയാ അസാട്ട ഷകൂറിനെ(Assata Shakur) കൊലപാതക കുറ്റാരോപണം കഴിഞ്ഞ് 40 വര്‍ഷങ്ങള്‍ക്ക് ശേഷം Most Wanted Terrorists പട്ടികയില്‍ FBI ചേര്‍ത്തു. 1973 ല്‍ നടന്ന ഒരു വെടിവപ്പില്‍ ന്യൂ ജഴ്സി പട്ടാളക്കാരനെ വെടിവെച്ച് കൊന്നതിന്റെ പേരിലാണ് അസാട്ടക്കെതിരെ കേസെടുത്തിരിക്കുന്നത്. 1979 ല്‍ അവര്‍ ജയില്‍ ചാടുകയും ക്യൂബയില്‍ രാഷ്ട്രീയ asylum നേടുകയും ചെയ്തു. അവരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനത്തുക ഇരട്ടിപ്പിച്ച് $20 ലക്ഷം ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. FBIയുടെ Most Wanted Terrorists പട്ടികയില്‍ ഇടം നേടുന്ന ആദ്യത്തെ സ്ത്രീയാണ് അസാട്ട. അവര്‍ നിരപരാധിയാണ് എന്ന് തുടക്കം മുതല്‍ പറയുന്നു.
2013
നെല്‍സണ്‍ മണ്ടേലയും ഭീകരവാദി പട്ടികയിലുണ്ടായിരുന്നു. മരിക്കുന്നതിന് തൊട്ട് മുമ്പാണ് അവര്‍ അദ്ദേഹത്തെ അതില്‍ നിന്ന് നീക്കിയത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ