മിക്ക ദന്തിസ്റ്റുകളും രോഗികളില്‍ നിന്നുള്ള അക്രമണം അനുഭവിച്ചവരാണ്

അമേരിക്കയിലെ ദന്തിസ്റ്റുകള്‍ക്കെതിരായ അക്രമണത്തെക്കുറിച്ചുള്ള Journal of the American Dental Association ന്റെ ഒക്റ്റോബര്‍ മാസത്തെ ലക്കത്തില്‍ വന്ന പഠനം ആദ്യത്തേതാണ്. ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്ക് നേരെയുള്ള തൊഴിലിട ആക്രമണം സാധാരണ കാര്യമാണ്. അക്രമാസക്തമായ സംഭവങ്ങളുടെ കാര്യത്തില്‍ നിയമപാലകര്‍ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് ആരോഗ്യ പരിപാലന തൊഴിലാളികള്‍. എന്നാല്‍ അമേരിക്കയിലെ ദന്തിസ്റ്റുകള്‍ക്കെതിരായ അക്രമത്തെ കുറിച്ച് ഒരു പഠനവും നടന്നിട്ടില്ല. രണ്ട് ലക്ഷം ദന്തിസ്റ്റുകളാണ് അമേരിക്കയിലുള്ളത്. മറ്റ് രാജ്യങ്ങളില്‍ വെറും നാല് പഠനങ്ങളെ ഇവരെക്കുറിച്ച് നടത്തിയിട്ടുള്ളു.

വലിയ ഒരു പങ്ക് ദന്തിസ്റ്റുകളും അവരുടെ രോഗികളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ശാരീരിക (22.2%), verbal (55%), യശസ്സ്‌ (44.4%) അക്രമം അനുഭവിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനേക്കാള്‍ കൂടുതല്‍ ശതമാനം ദന്തിസ്റ്റുകളും അവരുടെ മൊത്തം ഉദ്യോഗ കാലത്ത് എപ്പോഴെങ്കിലും ശാരീരിക (45.5%), verbal (74%), യശസ്സ്‌ (68.7%)അക്രമം നേരിട്ടവരാണ്. മറ്റ് ആരോഗ്യ പരിപാലന വിഭാഗങ്ങളെ അപേക്ഷിച്ച് ദന്തിസ്റ്റുകള്‍ക്കെതിരായ അക്രമം വളരെ കൂടുതലാണ്.

— സ്രോതസ്സ് New York University | Oct 26, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ