നെതര്‍ലാന്‍ഡ്സില്‍ കോവിഡ്-19 ലോക്ക്ഡൌണ്‍ അക്രമാസക്തമായി

കൊറോണവൈറസിനെ അമര്‍ച്ചചെയ്യാനായി തുടങ്ങിയ കര്‍ഫ്യൂവിനിടക്ക് നെതര്‍ലാന്‍ഡ്സിലെ നഗരങ്ങളില്‍ മൂന്നാം ദിവസവും തുടരുന്ന ലഹളയില്‍ ഡച്ച് പോലീസ് 180 പേരെ അറസ്റ്റ് ചെയ്തു. അക്രമാസക്തമായ ലഹളക്കാര്‍ തീവെക്കുകയും, കല്ലെറിയുകയും, കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. വൈറസിന്റെ “ബ്രിട്ടീഷ് വകഭേദ”ത്തില്‍ നിന്നുള്ള പുതിയ തരംഗത്തെക്കുറിച്ചുള്ള National Institute for Health (RIVM) ന്റെ മുന്നറീപ്പിനെ തുടര്‍ന്നാണ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ ആദ്യത്തെ കര്‍ഫ്യൂ നടപ്പാക്കിയത്. ആഴ്ചകളായി രോഗബാധ കുറയുന്ന അവസരമാണിത്. മൂന്ന് ദിവസത്തെ ലഹളയില്‍ മൊത്തം 470 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ജലപീരങ്കിയും കുതിരപ്പുറത്തേറിയ പോലീസിനേയും നിയോഗിച്ച് ക്രമസമാധാനം പാലിക്കാന്‍ ശ്രമിച്ചു.

— സ്രോതസ്സ് Reuters | 26 Jan 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ