ട്രാക്ടർ റാലിയിലെ ഭിന്നത: ‘അവർ ഞങ്ങളുടെ ആളുകൾ ആയിരുന്നില്ല’

“32 യൂണിയനുകളും യുവാക്കളോട് ഒരു കുഴപ്പവും ഉണ്ടാക്കരുതെന്ന് അപേക്ഷക്കുന്നു. ആരും ഒരു ഹാനിയും വരുത്തില്ല. ആരും ഏറ്റുമുട്ടില്ല. നമ്മുടെ ഈ സമരത്തെ ആരും നശിപ്പിക്കില്ല”, ഒരു അപേക്ഷ മുഴങ്ങിക്കേട്ടു. “ഡൽഹി പോലീസ് നമുക്കനുവദിച്ചു തന്ന അദ്യോഗിക പാത നമ്മൾ പിന്തുടരും. ലോകത്തെ കാണിക്കാനായി സമാധാനപരമായി നമ്മൾ ജാഥ നയിക്കും”, ഒരു ട്രാക്ടറിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണിയിലൂടെ നേതാവു വിളിച്ചു പറഞ്ഞു.

ജനുവരി 25-ന് രാവിലെ ഏകദേശം 9:45-ന് ട്രാക്ടറുകളുടെ സംഘം മുണ്ട്കാ ഇൻഡസ്ടിയൽ ഏരിയാ മെട്രോ സ്റ്റേഷൻ കടന്നു കഴിഞ്ഞപ്പോഴാണ് ഉച്ചഭാഷിണിയിൽ നിന്നും ശബ്ദം മുഴങ്ങിയത്. സന്നദ്ധ പ്രവർത്തകർ പെട്ടെന്നു തന്നെ മുന്നോട്ടു വന്ന് ഒരു മനുഷ്യ ചങ്ങല ഉണ്ടാക്കി എല്ലാവരോടും നിൽക്കാനും നേതാക്കന്മാർ പറയുന്നത് കേൾക്കാനും ആവശ്യപ്പെട്ടു.

‘കിസാൻ മസ്ദൂർ ഏക്താ സിന്ദാബാദ്’ എന്നുള്ള മുദ്രാവാക്യങ്ങൾക്കിടയിൽ രാവിലെ 9 മണിക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ടിക്രിയിൽ നിന്നും റാലി ആരംഭിച്ചു. ട്രാക്ടർ സംഘത്തെ കൂടാതെ നിരവധി സമരക്കാരും സന്നദ്ധ പ്രവർത്തകരും കാൽനടയായി ജാഥയിൽ പങ്കെടുത്തു. കേറേപ്പേർ ദേശീയ പതാകയും മറ്റു ചിലർ കർഷക യൂണിയൻ പതാകകളും കയ്യിലേന്തിയിരുന്നു. “വലിയൊരു ദൂരം പോകാനുള്ളതുകൊണ്ട് കാൽനടയായി

— സ്രോതസ്സ് ruralindiaonline.org | Sanskriti Talwar | Jan. 27, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

#FarmersProtest

ഒരു അഭിപ്രായം ഇടൂ