കൗമാരക്കാരിലെ വിഷാദരോഗവും സ്വഭാവപ്രശ്നങ്ങളും വർദ്ധിച്ചുവരികയാണ്. രക്ഷകർത്താക്കളുടെ വിഷാദരോഗം ഈ അവസ്ഥ വർദ്ധിപ്പിക്കുന്നു. ഇതിന് അച്ഛൻമാരും കുട്ടികളും തമ്മിൽ ജനിതകപരമായ ബന്ധം ഉണ്ടാകണമെന്നില്ല. Penn State ലേയും Michigan State ലേയും ഗവേഷകരാണ് ഈ പഠനം നടത്തിയത്. 720 കുടുംബങ്ങളിൽ നടത്തിയ Nonshared Environment in Adolescent Development (NEAD) പഠനത്തിൽ പകുതി കുട്ടികളുമായി രക്ഷകർത്താക്കൾക്ക് ജനിതകപരമായ ബന്ധമുള്ളതും പകുതി പേരിൽ ജനിതകപരമായി ബന്ധമില്ലാത്തതും ആയിരുന്നു. രക്ഷകർത്താക്കളുടെ വിഷാദരോഗത്തിന് കൗമാരക്കാരുടെ വിഷാദ രോഗവുമായി ബന്ധം കണ്ടെത്തി. അതിന് കുട്ടികളുമായി ജനിതകപരമായ ബന്ധം ഉണ്ടാകണമെന്ന് നിർബന്ധമില്ല.
— സ്രോതസ്സ് Penn State | Jul 6, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.