കഴിഞ്ഞ 50 വർഷങ്ങളിൽ ലോകം മൊത്തം വന്യ ജീവികളുടെ ശരാശരി എണ്ണം 73% കുറഞ്ഞു

1970-2020 കാലത്ത് നിരീക്ഷിക്കുന്ന വന്യജീവികളുടെ എണ്ണം 73% കുറഞ്ഞു എന്ന് World Wildlife Fund (WWF) ന്റെ Living Planet Report 2024 പറയുന്നു. പ്രകൃതി നാശവും മനുഷ്യനും വലിയ ദോഷകരമായ കാലാവസ്ഥാ മാറ്റവും കാരണം ഭൂമിയുടെ ചില ഭാഗങ്ങൾ അപകടകരമായ tipping points ലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്ന് റിപ്പോർട്ട് മുന്നറീപ്പ് നൽകുന്നു. 5,495 സ്പീഷീസുടെ 35,000 vertebrate കൂട്ടങ്ങളെ 1970-2020 കാലത്ത് Zoological Society of London (ZSL) നൽകുന്ന Living Planet Index നിരീക്ഷിച്ച് വരുന്നു. ഏറ്റവും വലിയ കുറവ് ശുദ്ധ ജല കൂട്ടത്തിലാണ്, 85%. അതിന് പിറകിലായി കരയിലെ കൂട്ടങ്ങൾ, 69%. കടലിലെ കൂട്ടങ്ങൾക്ക് 56% കുറവുണ്ടായി. ലോകം മൊത്തം വന്യജീവി എണ്ണത്തിന് ആവാസ വ്യവസ്ഥയുടെ നഷ്ടവും മേന്മകുറയുന്നതും നമ്മുടെ ആഗോള ഭക്ഷ്യ വ്യവസ്ഥ കാരണം അമിതമായി പിടിക്കുന്നതും പ്രധാന ഭീഷണിയാണ്. കൈയ്യേറുന്ന സ്പീഷീസുകൾ, രോഗങ്ങൾ, കാലാവസ്ഥാ മാറ്റം എന്നിവ അതിന് പിറകെ വരുന്നു.

— സ്രോതസ്സ് worldwildlife.org | Oct 9, 2024

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ