ആണവോര്‍ജ്ജം നിരോധിക്കാന്‍ സ്വിറ്റ്സര്‍ലാന്റിലെ ജനം വോട്ട് ചെയ്തു

പുനരുത്പാദിതോര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കാനും പുതിയ ആണവ നിലയങ്ങളെ നിരോധിക്കാനും ഊര്‍ജ്ജോപഭോഗം കുറക്കാനുമുള്ള പുതിയ ഈര്‍ജ്ജ നിയമം വോട്ടര്‍മാര്‍ അംഗീകരിച്ചു. അവസാന ഫലം വന്നപ്പോള്‍ Energy Strategy programme ന് 58% ജനങ്ങളും വോട്ടുചെയ്തു. 2011 ല്‍ ജപ്പാനിലെ ഫുകുഷിമയില്‍ നടന്ന ആണവദുരന്തത്തിനറെ ഫലമായാണ് സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തിയത്. സൌരോര്‍ജ്ജം, പവനോര്‍ജ്ജം, ബയോമാസ്, ഭൌമതാപോര്‍ജ്ജം തുടങ്ങിയവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. 2019 മുതല്‍ ആണവോര്‍ജ്ജം പടിപടിയായി ഇല്ലാതാക്കും. സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ രാജ്യത്തെ 5 ആണവനിലയങ്ങള്‍ അടച്ചിടും. ഇപ്പോള്‍ സ്വിറ്റ്സര്‍ലാന്റിന്റെ ഊര്‍ജ്ജത്തിന്റെ 38% വും നല്‍കുന്നത് ആണവനിലയങ്ങളാണ്.

— സ്രോതസ്സ് swissinfo.ch

ഇന്‍ഡ്യയിലെ ആണവനിലയങ്ങള്‍ നമുക്ക് ഇപ്പോള്‍ തരുന്നത് വെറും 2.5% വൈദ്യുതിയാണ്. നമുക്ക് അത്രക്ക് അപ്രസക്തമാണ് ആണവോര്‍ജ്ജം.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ