യെമനിലെ കോളറ പകര്‍ച്ചവ്യാധി ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലെത്തി

ആധുനിക ലോകത്തെ ഏറ്റവും വലുതും ഏറ്റവും വേഗത്തിലും പടരുന്ന പകര്‍ച്ചവ്യാധിയായി യെമനിലെ കോളറ പകര്‍ച്ചവ്യാധി മാറിയിരിക്കുകയാണ്. ഈ വര്‍ഷാവസാനമാകുമ്പോഴേക്കും ദശലക്ഷക്കണക്കിന് ആളുകളിലേക്കും ആറ് ലക്ഷം കുട്ടികളിലേക്കും ഈ രോഗം പടരും. ഇപ്പോള്‍ 8.15 ലക്ഷത്തില്‍ അധികം റിപ്പോര്‍ട്ട് ചെയ്ത കേസുകളും 2,156 മരണങ്ങളുമാണുള്ളത് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 4,000 സംശയാസ്പദമായ കേസുകളുമുണ്ട്. അതില്‍ പകുതി കുട്ടികളാണ്. നാലിലൊന്ന് കേസുകളും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ്.

— സ്രോതസ്സ് theguardian.com 2017-10-15

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ