രാജസ്ഥാന്‍ പോലീസ് പരീക്ഷയില്‍ ബയോമെട്രിക്സ് തട്ടിപ്പ് നടത്തി സഹായികള്‍ പരീക്ഷയെഴുതി

പുതിയ തരത്തിലുള്ള തട്ടിപ്പ് പ്രത്യക്ഷപ്പെടുന്നു. തങ്ങളുടെ വൈദഗ്ദ്ധ്യം കൊണ്ട് എല്ലാവരേയും ഞെട്ടിച്ച ഒരു ഗൂഢസംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഈ സംഘം രാജസ്ഥാനിലെ കോണ്‍സ്റ്റബള്‍ പ്രവേശന പരീക്ഷയുടെ ഓണ്‍ലൈന്‍ പരീക്ഷാര്‍ത്ഥികളുടെ വിരലടയാളങ്ങള്‍ പകര്‍ത്തുകയും അതുപയോഗിച്ച് വിദഗ്ദ്ധരായ പകരക്കാരെ യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പകരം അവര്‍ക്ക് വേണ്ടി പരീക്ഷക്കിരുത്തുകയും ചെയ്തു. village service worker, ബുദ്ധികേന്ദ്ര മേധാവിയും, മറ്റ് മൂന്ന് പേരേയും SOG അറസ്റ്റ് ചെയ്തു. അവരുടെ വെളിപ്പെടുത്തലുകള്‍ അത്ഭുതകരമാണ്. 7 പരീക്ഷാ കേന്ദ്രങ്ങളില്‍ 25 ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി ഇതേ രീതിയില്‍ വിരലടയാളം പകര്‍ത്തി പകരക്കാരെ പരീക്ഷക്കിരുത്തുകയുണ്ടായി.

— സ്രോതസ്സ് medianama.com 2018/03

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ