ഇസ്രായേല്‍ പട്ടാളക്കാര്‍ ഗാസയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ ഏഴ് ആഴ്ച തുടര്‍ച്ചയായി വെടിവെച്ചുകൊണ്ടിരിക്കുന്നു

ഗാസയുടെ അതിര്‍ത്തിയില്‍ പാലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രായേല്‍ പട്ടാളക്കാര്‍ തുടര്‍ച്ചയായ ഏഴ് ആഴ്ചയില്‍ വെടിയുണ്ടകളും കണ്ണീര്‍വാതകവും വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. മാര്‍ച്ച് 30 ന് തുടങ്ങിയ 45-ദിവസത്തെ Great Return March ന്റെ ഭാഗമായി നടക്കുന്ന പ്രകടനങ്ങള്‍ മെയ് 15 ന് നക്ബ (Nakba) ഏറ്റവും കൂടുതലാകും. ഗാസ-ഇസ്രായേല്‍ അതിര്‍ത്തി വേലിക്കടുത്ത് പല സ്ഥലങ്ങളിലായി വെള്ളിയാഴ്ച 15,000 പാലസ്തീന്‍കാര്‍ പ്രകടനം നടത്തി. ഇസ്രായേല്‍ പട്ടാളക്കാര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പാലസ്തീന്‍കാരന്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലക്ക് മുറിവേറ്റ 16 വയസായ ഒരു ആണ്‍ കുട്ടിയുടെ സ്ഥിതി ഗുരുതരമാണ്.

— സ്രോതസ്സ് 972mag.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ