റിബലുകളെന്ന് മുദ്രകുത്തി കൊളംബിയന്‍ സൈന്യം 10,000 ത്തിന് അടുത്ത് പൌരന്‍മാരെ കൊന്നു

കൊളംബിയയില്‍ 2002 – 2010 കാലത്ത് കൊളംബിയയിലെ സൈന്യം 10,000 ത്തിന് അടുത്ത് പൌരന്‍മാരെ കൊന്നു എന്ന് ഒരു പുതിയ പഠനം ആരോപിക്കുന്നു. FARC റിബലുകള്‍ക്കെതിരായ യുദ്ധത്തിലെ സൈന്യത്തിന്റെ കൊലപാതക സ്ഥിതിവിവരക്കണക്ക് ഉയര്‍ത്തിക്കാണിക്കാനും അമേരിക്കയില്‍ നിന്ന് കൊളംബിയന്‍ സൈന്യത്തിന് കിട്ടുന്ന സൈനിക സഹായത്തെ ന്യായീകരിക്കാനും വേണ്ടി “false positives” എന്ന് വിളിക്കുന്ന രീതി ആണ് അവര്‍ ഉപയോഗിച്ചത്. സൈന്യം അംഗപരിമിതരായ ആണ്‍കുട്ടികളെ പ്രത്യേകം ലക്ഷ്യം വെച്ചു എന്നും പഠനം നടത്തിയ ഒരു ഗവേഷകന്‍ പറയുന്നു. കൊളംബിയയുടെ പ്രസിഡന്റായ Juan Manuel Santos മുമ്പ് പ്രതിരോധ മന്ത്രിയായി 2006 – 2009 കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്തായിരുന്നു ഏറ്റവും അധികം “false positive” കൊലപാതകങ്ങള്‍ നടന്നത്.

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ