സ്റ്റ്രാറ്റ്ഫോര്‍ കേസില്‍ കമ്പ്യൂട്ടര്‍ ഹാക്കര്‍ ജറീമി ഹാമണ്ട് കുറ്റസമ്മതം നടത്തി

സ്വകാര്യ രഹസ്യാന്വേഷണ കമ്പനിയായ Stratfor ന്റെ കമ്പ്യൂട്ടറുകളില്‍ ഹാക്ക് ചെയ്ത കേസില്‍ കമ്പ്യൂട്ടര്‍ ഹാക്കര്‍ Jeremy Hammond കുറ്റസമ്മതം നടത്തി. കമ്പ്യൂട്ടര്‍ കുറ്റകൃത്യത്തിന്റെ പേരില്‍ ദശാബ്ദങ്ങള്‍ ജയിലില്‍ കഴിയുന്നതിന് പകരം അനോണിമസ് എന്ന സംഘത്തിലെ അംഗമാണ് ഹാമണ്ട് എന്നും Stratfor ല്‍ നിന്നും സര്‍ക്കാരില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും ഫയലുകള്‍ മോഷ്ടിച്ചെന്നും പോലീസിനോട് സമ്മതിച്ചു. സ്റ്റ്രാറ്റ്ഫോറിന്റെ 50 ലക്ഷം ഇമെയില്‍ whistleblowing വെബ് സൈറ്റായ വിക്കിലീക്സില്‍ എത്തിച്ചേര്‍ന്നു. സാമൂഹ്യ പ്രവര്‍ത്തകരേയും കോര്‍പ്പറേറ്റ് ഇടപാടുകാരേയും ഈ സ്വകാര്യ സ്ഥാപനം നിരീക്ഷിക്കുന്നതെങ്ങനെയെന്നതില്‍ വെളിച്ചം വീശുന്നതാണ് ഈ മെയിലുകള്‍. വിചാരണയും അതിന്റെ ഫലമായി കിട്ടാന്‍ പോകുന്ന 30 വര്‍ഷത്തെ തടവ് ശിക്ഷയും ഒഴുവാക്കാന്‍ താന്‍ plea deal സമ്മതിച്ചു എന്ന് പ്രസ്ഥാവനയില്‍ ജറീമി ഹാമണ്ട് പറഞ്ഞു. ഇതിനകം ഒരാഴ്ച ഏകാന്ത തടവ് ഉള്‍പ്പടെ 15 മാസം തടവ് ജറീമി അനുഭവിച്ചുകഴിഞ്ഞു.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ