മറ്റ് കുറ്റ കൃത്യങ്ങളെ അപേക്ഷിച്ച് വീട്ടിലെ അക്രമം കാരണമാണ് സ്ത്രീകളിലധികവും കൊല്ലപ്പെടുന്നത്

സ്ത്രീകള്‍ക്കെതിരായ അക്രമത്തെ അവസാനിപ്പിക്കാനായ ദിവസത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ Drugs and Crime വിഭാഗം genderമായി ബന്ധപ്പെട്ട കൊലപാതകങ്ങളെക്കുറിച്ചുള്ള ആഗോള പഠനത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2017 ല്‍ കൊല്ലപ്പെട്ട 87,000 സ്ത്രീകളില്‍ 58% പേരേയും കൊന്നത് അവരുടെ കുടുംബത്തിനകത്തെ അംഗമോ പങ്കാളിയോ ആണ്. പങ്കാളിയുടെ അക്രമത്തിന്റേയോ “ദുരഭിമാന കൊല”യുടേയോ സ്ത്രീധന പ്രശ്നത്തിന്റേയോ ഫലമാണിത്. ലോകം മൊത്തം ഓരോ മണിക്കൂറിലും 6 സ്ത്രീകളാണ് മറ്റുള്ളവരാല്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്.

— സ്രോതസ്സ് commondreams.org | Nov 26, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ