ആധാര്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കമ്പനികള്‍ക്ക് പിഴയും ജയില്‍ ശിക്ഷയും

ഏക തിരിച്ചറിയലും വിലാസ തെളിവും ആയി മറ്റ് രേഖകള്‍ സ്വീകരിക്കാതെ ആധാര്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ടെലികോം കമ്പനികളും ബാങ്കുകളും ഒരു കോടി രൂപ പിഴയടക്കണം. അതിനോടൊപ്പം അത് ആവശ്യപ്പെട്ട ജോലിക്കാര്‍ 3-10 വര്‍ഷം വരെ ജയില്‍ ശിക്ഷയും അനുഭവിക്കണം. തിരിച്ചറിയലിന് സമ്മതം വാങ്ങാതെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് 10,000 രൂപ പിഴയും 3 വര്‍ഷം ജയില്‍ ശിക്ഷയുമാണ്. അതുപോലെ QR കോഡുകള്‍ ഉപയോഗിച്ച് offline പരിശോധന നടത്തുന്നതും ശിക്ഷാര്‍ഹമാണ്.

— സ്രോതസ്സ് timesofindia.indiatimes.com | Dec 19, 2018

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ