പടിഞ്ഞാറെക്കരയില്‍ നൂറുകണക്കിന് ഒലിവ് മരങ്ങള്‍ നശിപ്പിച്ചു

തങ്ങള്‍ വളര്‍ത്തിയ ഡസന്‍ കണക്കിന് ഒലിവ് മരങ്ങള്‍ നശിപ്പിക്കപ്പെട്ടതായി രണ്ട് West Bank നഗരങ്ങളിലെ പാലസ്തീന്‍കാര്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ Hebron Hills പ്രദേശത്തെ Susya ഗ്രാമത്തിനടുത്ത് 160 മരങ്ങള്‍ വെട്ടിക്കളഞ്ഞു. അതേ പോലെ മദ്ധ്യ West Bank ലെ Turmus Ayya നഗരത്തില്‍ 100 ന് അടുത്ത് മരങ്ങളും വെട്ടി നശിപ്പിക്കപ്പെട്ടു.

ഗ്രാമത്തില്‍ രാത്രിയിലെത്തിയ കൈയ്യേറ്റക്കാര്‍ വെറുപ്പ് ചുവര്‍ ചിത്രം പതിപ്പിച്ചതിന് ശേഷമാണ് ഈ സംഭവം നടന്നത് West Bank ഗ്രാമമായ Deir Qadis ലെ നിവാസികള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ്. 7 വയസായ ഇസ്രായേലി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു എന്ന ആരോപിക്കപ്പെടുകയും പിന്നീട് സ്വതന്ത്രനാക്കിയ Mahmoud Qatusa എന്ന് പാലസ്തീന്‍കാരനെതിരായ മുദ്രാവാക്യങ്ങളായിരുന്നു അതില്‍.

“അവര്‍ എന്റെയടുത്തെത്തുമെന്നതില്‍ എനിക്ക് ഭയമില്ല. ഞാന്‍ നിരപരാധിയായ മനുഷ്യനാണ്. ആരാണ് എനിക്കെതിരെ എന്ന് എനിക്കറിയില്ല. അത് ആരാണ് ചെയ്തതെന്നും എനിക്കറിയില്ല. അത് തിരിച്ചറിയാനായി നാം കഠിനമായി ശ്രമിക്കണം. ആരാണെന്ന് കണ്ടെത്തണം. വന്ന കൈയ്യേറ്റക്കാരാണോ മറ്റാരാങ്കിലുമാണോ എന്ന്,” Qatusa പറയുന്നു.

പടിഞ്ഞാറെക്കരയിലെ Nabuls ന് സമീപമുള്ള നഗരമായ Awartaയില്‍ ഈ ആഴ്ചയുടെ തുടക്കത്തില്‍ പാലസ്തീന്‍കാരുടെ കാറുകള്‍ നശിപ്പിക്കുകയും അവയില്‍ ഹീബ്രുഭാഷയില്‍ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍ എഴുതപ്പെടുകയും ചെയ്തു.

— സ്രോതസ്സ് jfjfp.com | Jul 11, 2019

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു അഭിപ്രായം ഇടൂ