ഇസ്രായേലികളുമായി വീഡിയോ ചാറ്റ് ചെയ്ത സമാധാന പ്രവര്‍ത്തകരെ ഹമാസ് അറസ്റ്റ് ചെയ്തു

ഇസ്രായേലിലെ സാമൂഹ്യപ്രവര്‍ത്തകരുമായി വീഡിയോ ചാറ്റ് ചെയ്ത ഗാസയിലെ പ്രാദേശിക സമാധാന പ്രവര്‍ത്തകരെ ഹമാസ് സുരക്ഷാസേന രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തു. “ഇസ്രായേലിന്റെ കൈയ്യേറ്റത്തെ ഇന്റര്‍നെറ്റ് വഴി സാധാരണത്വമാക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്ത” കുറ്റമാണ് പ്രമുഖ പാലസ്തീന്‍ വ്യക്തിയായ Rami Aman നും മറ്റുള്ളവര്‍ക്കും എതിരെ എടുത്തിരിക്കുന്നത് എന്ന് ആഭ്യന്തരവകുപ്പിന്റെ വക്താവ് പറഞ്ഞു. തിങ്കളാഴ്ച രണ്ട് മണിക്കൂര്‍ നേരമായിരുന്നു ഓണ്‍ലൈന്‍ യോഗം നടന്നത്. ആളുകള്‍ അവരുടെ ദൈനം ദിന ജീവിതത്തെക്കുറിച്ചും കൊറോണവൈറസ് മഹാമാരിയെക്കുറിച്ചും ഇസ്രായേലിന്റെ അധിനിവേശം കാരണമുള്ള വിഷമതകളും ഒക്കെ അതില്‍ വിവരിച്ചു.

— സ്രോതസ്സ് theguardian.com | 9 Apr 2020

ഹമാസ് ശരിക്കും ഇസ്രായേലിന്റെ സൃഷ്ടിയാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ