വമ്പന്‍ മരുന്ന് അമേരിക്കയിലെ ജനപ്രതിനിധികളെ സ്വാധീനിക്കാനായി $100 കോടി ഡോളറിനടുത്ത് ചിലവാക്കി

അമേരിക്കയില്‍ ജനപ്രതിനിധികളെ സ്വാധീനിക്കാനായി തോക്ക് വ്യവസായത്തേക്കാള്‍ 8 മടങ്ങ് കൂടുതല്‍ പണം മരുന്ന് കമ്പനികള്‍ ചിലവാക്കുന്നു. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓപ്പിയോയ്ഡ് നിയന്ത്രണങ്ങളെ മറികടക്കാന്‍ ഇത് അവരെ അനുവദിക്കുന്നു. Associated Press ഉം Center for Public Integrity ഉം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. OxyContin, Vicodin, Fentanyl, Percocet പോലുള്ള lucrative opiate drugs ന് മേലെയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനായി 2006 – 2015 കാലത്ത് മരുന്ന് കമ്പനികള്‍ US$88 കോടി ഡോളര്‍ ചിലവാക്കി . opioid പീഡനം കാരണം 1.65 ലക്ഷം ആളുകള്‍ അമേരിക്കയില്‍ മരിച്ചു. ആയിരക്കണക്കിന് പേര്‍ opioid ആസക്തിയുടെ ഇരകളായി. 2015 ല്‍ മാത്രം 22.7 കോടി മരുന്ന് ചീട്ടുകളാണ് അമേരിക്കയില്‍ കൈമാറ്റപ്പെട്ടത്. അത് ഏകദേശം ഒരു കുപ്പി ഗുളികകള്‍ അമേരിക്കയുടെ ജനസംഖ്യയിലെ പത്തിലൊന്ന് പേര്‍ക്ക് വിറ്റിട്ടുണ്ട്. 2006 – 2015 കാലത്ത് ഈ മരുന്നിനെ കമ്പോളത്തില്‍ നിലനിര്‍ത്താനായി 1,350 രജിസ്റ്റര്‍ ചെയ്ത സ്വാധീനിക്കലുകാര്‍ പ്രവര്‍ത്തിച്ചിരുന്നു.

— സ്രോതസ്സ് telesurtv.net | 2016-09-20

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ