ആഗോളമായി പീഡന ഉള്ളക്കത്തെക്കുറിച്ച് ഫേസ്‌ബുക്കിന് അറിയാമായിരുന്നു, പക്ഷെ ഒന്നും ചെയ്തില്ല

വര്‍ഷങ്ങളോളം ഫേസ്‌ബുക്കിലെ ജോലിക്കാര്‍ മുന്നറീപ്പ് കൊടുത്തിരുന്നിട്ടും കമ്പനി ആഗോള സേവനത്തിനായി മുന്നോട്ട് പോകുമ്പോള്‍ പീഡന ഉള്ളക്കം ഏറ്റവും കൂടുതല്‍ ദോഷം ഉണ്ടാക്കുന്ന രാജ്യങ്ങളില്‍ അവയെ നിയന്ത്രിക്കാനായി ഫേസ്‌ബുക്ക് പരാജയപ്പെട്ടു. 5 മുമ്പത്തെ ജോലിക്കാരുമായി നടത്തിയ അഭിമുഖത്തിലും കമ്പനിയുടെ ആഭ്യന്തര രേഖകള്‍ പരിശോധിച്ചതില്‍ നിന്നും Reuters കണ്ടെത്തിയതാണ് അത്.

ഒരു ദശാബ്ദമായി ലോകത്തെ ഒന്നാമത്തെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായി മാറാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് ഇപ്പോള്‍ 190 ല്‍ അധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 160 ല്‍ അധികം ഭാഷകളിലായി 28 കോടിയിലധികം മാസ ഉപയോക്താക്കളും ഉണ്ട്. ആഗോള വളര്‍ച്ചക്ക് ഒപ്പം വിദ്വേഷ പ്രസംഗം, തീപിടിപ്പിക്കുന്ന പ്രചാരവേലകളും, വ്യാജവാര്‍ത്തകളും നിയന്ത്രിച്ച് അക്രമം കുറക്കാനായി ഒരു ശ്രമവും അവര്‍ നടത്തിയില്ല.

— സ്രോതസ്സ് reuters.com | Elizabeth Culliford, Brad Heath | Oct 26, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ