പാലസ്തീന്‍കാരുടെ തിരിച്ച് വരവിനെ തടയുന്നത് നക്ബക്ക് തുല്യമായ കുറ്റകൃത്യമാണ്

73 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡിസംബര്‍ 11, 1948 ന്, ഐക്യരാഷ്ട്ര സഭയില്‍ Resolution 194 പാസായി. അതിന് വലിയ നിയമപരവും ധാര്‍മ്മികവും ആയ പ്രാധാന്യമുണ്ട്. ഇസ്രായേലിന്റെ സൃഷ്ടി കാരണം മാതൃരാജ്യത്ത് നിന്ന് നിഷ്കാസിതരായ പാലസ്തീന്‍കാര്‍ക്ക് തിരിച്ച് വരാനും അവരുടെ സ്വത്തുകളുടെ നഷ്ടത്തിന് നഷ്ടപരിഹാരം ലഭിക്കാനുമുള്ള പാലസ്തീന്‍കാരുടെ അവകാശത്തെ അത് സംരക്ഷിക്കുന്നു.

മെയ് 1948 ന് സംഭവിച്ച നക്ബയുടെ സമയത്ത് പാലാസ്തീന്‍ ജനങ്ങളെ കൂട്ടത്തോടെ പുറത്താക്കി. ആ ദുരന്തത്തിന്റെ ശരിയായ മറുമരുന്നാണ് അത്. തകര്‍ന്ന പാലസ്തീന്‍ ജനങ്ങള്‍ക്ക് അത് ഒരു ജീവന്‍ നല്‍കി.

1949 ന് ശേഷം എല്ലാ വര്‍ഷവും Resolution 194 ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും ദൃഢപ്രതിജ്ഞ ചെയ്യുന്നു. അത് അതിന്റെ തുടര്‍ന്നുള്ള പ്രാധാന്യം ഉറപ്പിക്കുന്നു. എന്നാല്‍ അത് ഒരിക്കലും നടപ്പാക്കിയില്ല. ഇസ്രായേലിന്റെ ക്രൂരമായ എതിര്‍പ്പിനും പടിഞ്ഞാറിന്റെ നടപടിയില്ലായ്മക്കും നന്ദി.

— സ്രോതസ്സ് middleeasteye.net | Ghada Karmi | 12 Dec 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ