2017 ല്‍ ഇസ്രായേലുമായുള്ള 15000 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് ഇന്‍ഡ്യ പെഗസസ് വാങ്ങിയത്

വിവാദപരമായ ചാരപ്പണി ഉപകരണമായ Pegasus, ഇസ്രായേലുമായുള്ള വലിയ ആയുധ കരാറിന്റെ ഭാഗമായിരുന്നു എന്ന് New York Times റിപ്പോര്‍ട്ട് പറയുന്നു.

സൈനിക തരത്തിലെ സോഫ്റ്റ്‌വെയര്‍ ആയ ഈ ചാരപ്പണിയുപകരണം NSO Group ആണ് നിര്‍മ്മിച്ചത്. ഇന്‍ഡ്യയും ഇസ്രായേലുമായി നടത്തിയ അത്യാധുനികമായ ആയുധങ്ങളുടേയും രഹസ്യാന്വേഷണ ഉപകരണങ്ങളുടേയും $200 കോടി ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് അത് വാങ്ങിയത്.

NSOയുടെ Pegasus ചാരപ്പണി ഉപകരണത്തില്‍ നിന്ന് എങ്ങനെയാണ് ഇസ്രായേല്‍ ലോകം മൊത്തം നയന്ത്രപരമായ മേല്‍ക്കൈ നേടിയത് എന്നും അമേരിക്കയുടെ Federal Bureau of Investigation പെഗസസ് വാങ്ങിയത് എന്നും NYT റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

— സ്രോതസ്സ് thewire.in | 28/Jan/2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ