അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മനുഷ്യന്‍ എന്ന അവകാശം നഷ്ടപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിന്റെ ആദ്യ വാര്‍ഷികമായിരുന്നു ഈ ഓഗസ്റ്റ് 15. രണ്ട് ദശാബ്ദത്തെ യുദ്ധവും അമേരിക്കയുടെ അധിനിവേശവും കാരണം racked രാജ്യത്ത് സമാധാനവും സ്ഥിരതയും താലിബാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ വലിയ മനുഷ്യത്വപരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ചിലപ്പോള്‍ ലോകത്തെ ഏറ്റവും വലിയ പ്രശ്നം. 95% അഫ്ഗാനികളും പട്ടിണിയിലേക്ക് പോകുന്നു എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. ലോകത്തെ മറ്റേതൊരു സ്ഥലത്തേക്കാളും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തല്‍ അനുഭവിക്കുകയാണവിടെ.

— സ്രോതസ്സ് democracynow.org | Aug 15, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )