പ്രസിഡന്റ് കാസ്റ്റിലോയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ പോലീസ് അടിച്ചമര്‍ത്തുന്നു

ഇടതുപക്ഷക്കാരനായ പ്രസിഡന്റ് Pedro Castillo നെ പുറത്താക്കി ജയിലില്‍ അടച്ചതിനെ തുടര്‍ന്നുണ്ടായ വലിയ പ്രതിഷേധത്തിന്റെ ഭാഗമായി തെക്കന്‍ പെറുവിലെ ചില ഭാഗങ്ങളില്‍ പെറുവിലെ അധികാരികള്‍ curfew പ്രഖ്യാപിച്ചു. Juliaca ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് നേരെ പോലീസ് വെടിവെച്ചതിന്റെ ഫലമായി തിങ്കളാഴ്ച കുറഞ്ഞത് 17 പേരെങ്കിലും കൊല്ലപ്പെട്ടുണ്ടാകും. രണ്ട് കൌമാരക്കാരും കൊല്ലപ്പെട്ടു. ആ പ്രദേശത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം തുടങ്ങിയ വലിയ പ്രതിഷേധ പ്രകടനങ്ങളില്‍ പെറുവില്‍ മൊത്തം 40 പേരിലധികം മരിച്ചു. Castillo നെ മോചിപ്പിക്കണമെന്നും പുതിയ പ്രസിഡന്റ് Dina Boluarte രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

— സ്രോതസ്സ് democracynow.org | Jan 11, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ