ഫെബ്രുവരി 1 ന് ലണ്ടൻ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ Amnesty International (AI) ഒരു റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. അതിൽ ഇസ്രായേലിനെ ‘വംശവെറി രാജ്യം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പാലസ്തീൻകാരോടുള്ള പ്രവർത്തികളുടെ അടിസ്ഥാനത്തിൽ ഇസ്രായേലിനെ ഉത്തരവാദിത്തത്തിൽ കൊണ്ടുവരണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്.
യഹൂദ ആധിപത്യം നിലനിർത്താനായി പാലസ്തീൻകാരെ എങ്ങനെയാണ് ഇസ്രായേൽ വേർതിരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്ന് വിശദമാക്കുന്നതാണ് ‘Israel’s Apartheid Against Palestinians: Cruel System of Domination and Crime Against Humanity’ എന്ന 280 താളുകളുള്ള രേഖ.
— സ്രോതസ്സ് palestinechronicle.com | Romana Rubeo | Feb 2, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.