പടിഞ്ഞാറെ കരയുടെ വലിയൊരു ഭാഗം ഇസ്രായേൽ കൈയ്യടക്കി വെച്ചിരിക്കുന്നതിലും പുതിയ കോളനികൾ വികസിപ്പിക്കുന്നതിലും തെക്കെ ആഫ്രിക്കയുടെ സർക്കാർ വ്യാകുലത പ്രകടിപ്പിച്ചു. ഇസ്രായേൽ പാലസ്തീൻ പ്രശ്നം ദീർഘകാലമായതിന് ഇടക്ക് ആ കോളനികൾ അന്തർദേശീയ നിയമങ്ങളുടെ ലംഘനത്തിന്റെ തിളങ്ങുന്ന ഉദാരണങ്ങളാണ്. “വംശീയ വേർതിരിവിന്റേയും അടിച്ചമർത്തലിന്റേയും തെക്കെ ആഫ്രിക്കയുടെ സ്വന്തം ചരിത്രത്തിന്റെ അനുഭവം evokes ചെയ്യുന്നതാണ് പാലസ്തീൻകാരുടെ ആഖ്യാനം,” എന്ന് തെക്കെ ആഫ്രിക്കയുടെ അന്തർദേശീയ ബന്ധങ്ങളുടെ മന്ത്രിയായ Naledi Pandor പറഞ്ഞു.
— സ്രോതസ്സ് aljazeera.com | 26 Jul 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.