അന്താരാഷ്ട്ര നാണയ നിധി നടത്തിയ വിശകലനം അനുസരിച്ച് ഫോസിലിന്ധന വ്യവസായത്തിന് ഒരു മിനിട്ടിൽ $1.1 കോടി ഡോളർ വീതിം സബ്സിഡി കിട്ടുന്നു.
2020 ൽ കൽക്കരി, എണ്ണ, പ്രകൃതി വാതകം. എന്നിവയുടെ ഉത്പാദനത്തിനും കത്തിക്കലിനും $5.9 ലക്ഷം കോടി ഡോളറാണ് സബ്സിഡി കൊടുക്കുന്നത്. പൂർണ്ണ ലഭ്യതയും പരിസ്ഥിതി വിലയും പ്രതിഫലിപ്പിക്കുന്ന വിലയിടൽ ഒരു രാജ്യത്തും നടക്കുന്നില്ല. കാലാവസ്ഥാ പ്രശ്നത്തിന്റെ “തീയിൽ എണ്ണ ഒഴിക്കുന്നത്” പോലെയാണ് ഈ സബ്സിഡികൾ. അതേ സമയം അടിയന്തിരമായി കാർബണിന്റെ ഉദ്‍വമനം കുറക്കുകയാണ് വേണ്ടതെന്നും വിദഗ്ദ്ധർ പറഞ്ഞു.
— സ്രോതസ്സ് theguardian.com | Damian Carrington | 6 Oct 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.