പുതുവാസസ്ഥലത്ത് നിന്നുള്ള കയറ്റുമതി പരിശോധിക്കുന്നത് അസാദ്ധ്യമെന്ന് യൂറോപ്യന്‍ യൂണിയന്‍

കൈയ്യേറിയ പടിഞ്ഞാറേക്കരയിലെ ഇസ്രായേലി പുതുവാസസ്ഥലത്ത്(settlement) പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വാണിജ്യ നേട്ടങ്ങളുപയോഗിക്കന്നത് നിരീക്ഷിക്കാന്‍ ആവില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ പറയുന്നു. 2000 ന് ശേഷം യൂറോപ്യന്‍ യൂണിയന്‍ ഇസ്രായേലില്‍ നിന്നുള്ള മിക്ക ഉത്പന്നങ്ങളും നികുതിയില്ലാതെയാണ് യൂറോപ്പില്‍ വിറ്റഴിക്കുന്നത്. കൈയ്യേറിയ പടിഞ്ഞാറേക്കരയിലേയും ഗോലാന്‍ ഹൈറ്റ്സിലേയും പുതുവാസസ്ഥലങ്ങളില്‍ നിന്നുള്ള കയറ്റുമതിക്ക് ഈ നേട്ടങ്ങള്‍ക്ക് യോഗ്യതയില്ലാത്തതാണ്. ഈ സ്ഥലങ്ങളെ ഇസ്രായേലിന്റെ ഭാഗമായി EU കണക്കാക്കതാണ് കാരണം. എന്നിട്ടും EU വിവരാവകാശ നിയമം ഉപയോഗിച്ച് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഇസ്രായേലില്‍ നിന്ന് വരുന്ന ഉത്പന്നങ്ങളെ ഇങ്ങനെ പരിശോധിക്കുന്നത് അസാദ്ധ്യമാണെന്ന് പറയുന്നു.

— സ്രോതസ്സ് electronicintifada.net 2017-10-22

അത് സാരമില്ല. ഇസ്രായേലില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ബഹിഷ്കരിച്ചാല്‍ മതി.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ