ആഭ്യന്തരയുദ്ധം നടക്കുന്ന യെമനിലെ തീവൃ പട്ടിണി 85,000 കുട്ടികളെ കൊന്നു

2015 മുതല്‍ തുടങ്ങിയ ആഭ്യന്തര കലാപത്തില്‍ സൌദി നേതൃത്വം കൊടുക്കുന്ന സഖ്യം ഇടപെട്ടതിനെതുടര്‍ന്നുണ്ടായ തീവൃ പട്ടിണി കാരണം 5 വയസിന് താഴെ പ്രായമുള്ള 85,000 കുട്ടികള്‍ മരിച്ചിട്ടുണ്ടാവും എന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സമാധാന ചര്‍ച്ചകള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികള്‍ യെമനില്‍ എത്തിയിട്ടുണ്ട്. ദുരന്തമായ ഈ പ്രശ്നം കാരണം ഉണ്ടായ ലോകത്തിലെ ഏറ്റവും അടിയന്തിരമായ മനുഷ്യ പ്രശ്നത്തില്‍ 84 ലക്ഷം ആളുകള്‍ പട്ടിണിയുടെ വക്കിലാണ്.

ഏപ്രില്‍ 2015 – ഒക്റ്റോബര്‍ 2018 കാലത്ത് തലസ്ഥാന നഗരമായയ സാനാ പിടിച്ചെടുത്ത ഇറാനുമായി പക്ഷം ചേരുന്നു എന്ന് ആരോപിക്കപ്പെടുന്ന ഹൂത്തി വിമതര്‍ക്കെതിരെ അമേരിക്ക ഉള്‍പ്പടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിന്‍തുണയോടെ അറബ് രാജ്യങ്ങള്‍ നടത്തുന്ന ആക്രമണത്തിന്റെ ഫലമായി തീവൃമായ പോഷകാഹാരക്കുറവിനാല്‍ ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ അനുസരിച്ച് ഏകദേശം 84,700 കുട്ടികള്‍ ഈ ദരിദ്ര രാജ്യത്ത് മരിച്ചു എന്ന് Save the Children പറഞ്ഞു.

— സ്രോതസ്സ് pri.org | Nov 21, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ