ഐഡി പരിശോധനക്കായി കുടിയേറ്റ തൊഴിലാളികള്‍ കൊഡകിലെ മൂന്ന് കേന്ദ്രങ്ങളിലേക്കൊഴുകുന്നു

ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ, പ്രധാനമായും കൊഡക് കാപ്പി തോട്ടങ്ങളിലെ, ജില്ലിയലെ മൂന്ന് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി വ്യക്തിത്വ പരിശോധന നടത്തുന്നു. Madikeri, Virajpet, Kushalnagar എന്നീ നഗരങ്ങളിലെ ഈ കേന്ദ്രങ്ങളില്‍ പോലീസ് offline ഉം online ഉം ആയി പരിശോധന നടത്തുകയാണ്.

വ്യാഴാഴ്ച രാവിലെ രേഖകളോടൊപ്പം കുടിയേറ്റ തൊഴിലാളികളെ പോലീസ് സ്റ്റേഷനുകളില്‍ എത്തിക്കണമെന്ന് കാപ്പി കര്‍ഷകര്‍ക്ക് Kodagu Superintendent of Police Dr Suman D Pannekar ന്റെ ഉത്തരവ് പ്രകാരം ജില്ല പോലീസ് പ്രവര്‍ത്തിക്കുകയായിരുന്നു. അവിടെ നിന്ന് തൊഴിലാളികളെ പരിശോധന സ്ഥലത്തെത്തിച്ചു. വൈകുന്നത് വരെ പരിശോധന നടന്നു.

രാവിലത്തെ മണിക്കൂറുകളില്‍ മാധ്യമ പ്രവര്‍ത്തകരെ ഈ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നത് തടഞ്ഞു. തെരക്ക് കുറഞ്ഞ ഉച്ച തിരിഞ്ഞ് അവരെ പ്രവേശിപ്പിച്ചു. ആസാം, പശ്ഛിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനത്തു നിന്നുള്ളവരായിരുന്നു കൂടുതല്‍ തൊഴിലാളികളും. അവരോട് ആധാര്‍, പാന്‍, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ ആവശ്യപ്പെട്ടു.

‘ഏകദേശം 500 കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തമായി ഒരു രേഖകളും ഇല്ലായിരുന്നു.’

— സ്രോതസ്സ് newindianexpress.com | 24 Jan 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ