‘പാലസ്തീന്‍ ഗാന്ധി’യെ ഇസ്രായേല്‍ തടവില്‍ വെച്ചതിനെ Amnesty അപലപിച്ചു

Hebron ആസ്ഥാനമായ പാലസ്തീനി സാമൂഹ്യപ്രവര്‍ത്തകനായ ‘പാലസ്തീന്‍ ഗാന്ധി’ എന്ന് വിളിക്കുന്ന ഇസാ ആമ്രോ (Issa Amro) യെ ഇസ്രായേല്‍ വിചാരണ ചെയ്യുന്നതിനെ Amnesty International അപലപിക്കുകയും അദ്ദേഹത്തിനെതിരായ അടിസ്ഥാന രഹിതമായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അഹിംസാപരമായ പ്രതിഷേധ സമരം നടത്തുന്നതിനാല്‍ Issa Amro യെ ‘പാലസ്തീന്‍ ഗാന്ധി’ എന്നാണ് അറിയപ്പെടുന്നത്. “ഇസാ ആമ്രോക്ക് എതിരായ ആരോപണങ്ങള്‍ ഒരു പരിശോധനയിലും നിലനില്‍ക്കില്ല അദ്ദേഹത്തെ ശിക്ഷിച്ചാല്‍ അത് വംശീയവിവേചനത്താല്‍ തടവുകാരനാകപ്പെട്ടു ഞങ്ങള്‍ കണക്കാക്കും” എന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടയുടെ … Continue reading ‘പാലസ്തീന്‍ ഗാന്ധി’യെ ഇസ്രായേല്‍ തടവില്‍ വെച്ചതിനെ Amnesty അപലപിച്ചു

HPയെ ബഹിഷ്കരിക്കുക

Protest HP Nov 25 - Dec 3! In Palestine, Hewlett Packard companies provide imaging for Israel’s apartheid checkpoints and ID cards system; enable Israel’s deadly blockade of the Gaza Strip; provide services to illegal Israeli settlements; and manage people for profit in Israeli prisons where torture is systematic. While claiming to uphold values of social … Continue reading HPയെ ബഹിഷ്കരിക്കുക

മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്ക് അമേരിക്കയുടെ ഇസ്രായേല്‍ നയത്തെ വിമര്‍ശിക്കാനാവും

Miko Peled Israeli-American activist and author of The General's Son: Journey of an Israeli in Palestine.

ഇസ്രായേല്‍ പട്ടാളക്കാരന്‍ ഗാസാ പ്രശ്നത്തില്‍ നിശബ്ദത വെടിഞ്ഞു

പാലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ സൈന്യത്തിന്റെ കൈയ്യേറ്റത്തിനെതിരായ എല്ലാ ശബ്ദങ്ങളിലും സൈനിക വ്യവസ്ഥക്ക് അകത്ത് തന്നെയുള്ള ആ ഇസ്രായേല്‍ പട്ടാളക്കാരുടെ ശബ്ദമാണ് ഏറ്റവും ശക്തമായിരിക്കുന്നത്. Breaking the Silence ന്റെ ഡയറക്റ്ററാണ് Avner Gvaryahu. തങ്ങളുടെ സ്വന്തം സൈനിക സ്ഥാപനവ്യവസ്ഥയുടെ വാദങ്ങളുടെ സത്യം പുറത്ത് പറയാനായി രൂപീകരിച്ച ഇസ്രായേല്‍ വിമുക്തഭടന്‍മാരുടെ ഒരു സംഘമാണത്. കൈയ്യേറിയ പാലസ്തീന്‍ പ്രദേശങ്ങളില്‍ തങ്ങള്‍ കണ്ടതും ചെയ്തതും ആയ കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ആശങ്കകള്‍ തങ്ങളെല്ലാം പങ്കുവെക്കുന്നു എന്ന് തിരിച്ചറിഞ്ഞ മുമ്പത്തെ പട്ടാളക്കാര്‍ ആണ് 2004 … Continue reading ഇസ്രായേല്‍ പട്ടാളക്കാരന്‍ ഗാസാ പ്രശ്നത്തില്‍ നിശബ്ദത വെടിഞ്ഞു

ഇസ്രായേലിന് അടുത്ത് 10 വര്‍ഷത്തേക്ക് $3800 കോടി ഡോളര്‍ ധനസഹായം

അമേരിക്കയും ഇസ്രായേലും തമ്മിലുള്ള പുതിയ സൈനിക സഹായ കരാറിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേലിന് അടുത്ത് 10 വര്‍ഷത്തേക്ക് $380 കോടി ഡോളര്‍ ധനസഹായം അമേരിക്ക തീരുമാനിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സഹായമാണിത്. പ്രതിവര്‍ഷം 300 കോടി ഡോളറിന്റെ സൈനിക സഹായമാണ് ഇപ്പോള്‍ അമേരിക്ക ഇസ്രായേലിന് കൊടുക്കുന്നത്. പുതിയ കരാര്‍ പ്രകാരം അത് പ്രതിവര്‍ശം ശരാശരി $380 കോടി ഡോളറായി ഉയരും. — സ്രോതസ്സ് democracynow.org