2014 ലെ ഗാസ ആക്രമണത്തില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റകൃത്ത്യങ്ങള്‍ക്ക് ശക്തമായ തെളിവുകളുണ്ട്

കഴിഞ്ഞ വേനല്‍കാലത്ത് ഗാസ ആക്രമണത്തില്‍ ഇസ്രായേല്‍ യുദ്ധക്കുറ്റകൃത്ത്യങ്ങളും മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങളും ചെയ്തു എന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. "സാധാരണ ജനങ്ങളുടെമേല്‍ വിശ്രമമില്ലാതെ വലിയതോതിലുള്ള ബോംബാക്രമണം ... സാധാരണ ജീവിതത്തെ അവഗണിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയാണ്" എന്നായിരുന്നു ഗാസ നഗരമായ റാഫയില്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നല്‍കിയ വിവരണം. ഐക്യരാഷ്ട്രസഭയുടെ മുമ്പത്തെ റിപ്പോര്‍ട്ടു് ഇസ്രായേലും പാലസ്തീനും 2,200 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ഇസ്രായേല്‍ പക്ഷത്ത് 73 പേര്‍ കൊല്ലപ്പെട്ടു. അതില്‍ … Continue reading 2014 ലെ ഗാസ ആക്രമണത്തില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റകൃത്ത്യങ്ങള്‍ക്ക് ശക്തമായ തെളിവുകളുണ്ട്

യൂറോപ്പിലെ തടി വ്യവസായം മദ്ധ്യ ആഫ്രിക്കന്‍ രാജ്യത്തെ യുദ്ധം ആളിക്കത്തിക്കുന്നു

മദ്ധ്യ ആഫ്രിക്കന്‍ രാജ്യത്തെ(Central African Republic) റിബല്‍ സൈനിക സംഘങ്ങളുമായി യൂറോപ്പിലെ തടി വ്യവസായം കരാറിലേര്‍പ്പെട്ട് അവിടുങ്ങളിലെ യുദ്ധങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു എന്ന് Global Witness ന്റെ പുതിയ റിപ്പോര്‍ട്ട് ആരോപിക്കുന്നു. 2013 ല്‍ നടന്ന ഒരു റിബല്‍ അട്ടിമറിക്ക് ശേഷം ആയിരക്കണക്കിന് ആളുകളാണ് അവിടെ കൊല്ലപ്പെട്ടത്. പ്രശ്നം ഇപ്പോഴും തുടരുന്നു.

Beale AFB ന് മുമ്പില്‍ ഡ്രോണ്‍ പ്രതിഷേധം

വടക്കന്‍ കാലിഫോര്‍ണിയയിലെ വ്യോമസേന താവളത്തില്‍ സര്‍ക്കാര്‍ ഡ്രോണുകളുപയോഗിച്ച് ആളുകളെ കൊല്ലുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ 6 ആളുകളെ അറസ്റ്റ് ചെയ്തു. Beale Air Force Base ന് മുമ്പിലാണ് സമരം നടന്നത്. വേലി പൊളിച്ച് അകത്ത് കടന്ന് മരണപ്പെട്ടവരുടെ ഓര്‍മ്മക്ക് അവരുടെ ചിതാ ഭസ്മം പറത്തുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. RQ-4 Global Hawk എന്ന ഉയര്‍ന്ന altitude, ദീര്‍ഘദൂരം സഞ്ചരിക്കുന്ന ആളില്ലാ വിമാനം പ്രവര്‍ത്തിപ്പിക്കുന്ന സ്ഥലമാണ് Beale. മരണപ്പെട്ടവരുടെ ഓര്‍മ്മക്ക് പ്രതിഷേധക്കാര്‍ യുദ്ധവിരുദ്ധ പാട്ട് പാടുകയും, പ്രാര്‍ത്ഥിക്കുകയും ഒക്കെ ചെയ്തു.

സിറിയയിലെ കുട്ടികളെ ഓര്‍ത്ത് വേദനിക്കുന്നവരോട്

ആഭ്യന്തര കലാപവും ഭീകര ആക്രമണവും വിദേശി ആക്രമണവും എല്ലാം സഹിക്കുന്ന സിറിയയിലെ കുട്ടികളുടെ അവസ്ഥ നമ്മേ വളരേറെ വേദനപ്പിക്കുന്നു. ആ വേദനയുടെ ഫലമായി നാം ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്ക് വെച്ച് ആശ്വാസം കണ്ടെത്തുകയാണ്. എന്നാല്‍ ഈ ആക്രമണങ്ങള്‍ അമ്പരപ്പിക്കുന്ന ഒരു കാര്യമല്ല. Resource Curse എന്നാണതിനെ പറയുന്നത്. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ രാജ്യങ്ങളില്‍ നിന്ന് ചുളുവ് വിലക്ക് അവ അടിച്ചുകൊണ്ടുപോകാന്‍ ലോക സാമ്പത്തിക ശക്തികള്‍ ശ്രമിക്കും. അതിനുള്ള മാര്‍ഗ്ഗമാണ് ആ രാജ്യങ്ങളിലേ അരക്ഷിതാവസ്ഥ. ഇത് മദ്ധ്യ പൂര്‍വ്വേഷ്യയിലും, … Continue reading സിറിയയിലെ കുട്ടികളെ ഓര്‍ത്ത് വേദനിക്കുന്നവരോട്

ആളില്ലാ വിമാന ആക്രമണത്തില്‍ പരുക്കേറ്റ യെമനിലെ കുടുംബത്തിന് അമേരിക്ക ഒരു ലക്ഷം ഡോളര്‍ രഹസ്യമായി നല്‍കി

ആളില്ലാ വിമാന ആക്രമണത്തില്‍ പരുക്കേറ്റ യെമനിലെ കുടുംബത്തിന് അമേരിക്ക $100,000 ഡോളര്‍ രഹസ്യമായി നല്‍കി രണ്ട് യെമനിലെ രണ്ട് നിരപരാധികളായ പൌരന്‍മാരെ ആളില്ലാ വിമാനമുപയോഗിച്ച് കൊന്നതിന്റെ നഷ്ടപരിഹാരമായി അമേരിക്ക അവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി എന്ന് ബ്രിട്ടീഷ് സംഘമായ Reprieve പുറത്തുപറഞ്ഞു. യെമനിലെ ഉദ്യോഗസ്ഥരുമായുള്ള ഒരു യോഗത്തില്‍ ഇരകളുടെ ഒരു ബന്ധുവായ Faisal bin Ali Jaber ന് $100,000 ഡോളര്‍ അടങ്ങിയ ഒരു സഞ്ചി നല്‍കി. അമേരിക്കയാണ് ആ തുക നല്‍കിയത്. എന്നാല്‍ ഇതുവരെ അവര്‍ … Continue reading ആളില്ലാ വിമാന ആക്രമണത്തില്‍ പരുക്കേറ്റ യെമനിലെ കുടുംബത്തിന് അമേരിക്ക ഒരു ലക്ഷം ഡോളര്‍ രഹസ്യമായി നല്‍കി

വാര്‍ത്തകള്‍

രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും പുതിയ പഠനമനുസരിച്ച് രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും എന്ന് University of Portsmouth ലെ Petros Sekeris നടത്തിയ പഠനത്തില്‍ കണ്ടെത്തി. എണ്ണ ഉത്പാദനത്തിന് സാദ്ധ്യതയുള്ള രാജ്യമാണെങ്കില്‍ അവിടെ എന്തെങ്കലും പ്രാദേശിക പ്രശ്നങ്ങളുണ്ടായാല്‍ വിദേശ രാജ്യങ്ങള്‍ ഇടപെടാനുള്ള സാദ്ധ്യതയുടെ വ്യക്തമായ തെളിവുകളുണ്ട്. ഇറാഖിലെ ബാസ്രയില്‍ വലിയ എണ്ണ ഉത്പാദന നിലയം സ്ഥാപിക്കാന്‍ … Continue reading വാര്‍ത്തകള്‍

സിനിമ: യുദ്ധത്തിന്റെ ശരീരം

മുതിര്‍ന്നവര്‍ക്ക് മാത്രം. ഒരു യുദ്ധത്തിനും സമ്മതം മൂളരുത്. യുദ്ധം പൊട്ടത്തരമാണ്.

വാര്‍ത്തകള്‍

+ മരുന്ന് വ്യവസായത്തിന്റെ ലാഭ താല്‍പ്പര്യം കാരണം എബോളക്ക് മരുന്ന് നിര്‍മ്മിക്കുന്നതില്‍ വീഴ്ച്ച വന്നു + ഇറാഖ് യുദ്ധത്താല്‍ 5 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു + കടലിന്റെ അമ്ലവത്കരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അപകടകരമായ സ്ഥിതിയിലാണ്